അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാനിരിക്കെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം
2020 നവംബർ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇ.ഡി അറസ്റ്റ് ചെയ്യുന്നത്.
2020 നവംബർ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇ.ഡി അറസ്റ്റ് ചെയ്യുന്നത്.
ഒക്‌ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും.
എടുത്തുചാടിയെടുത്ത പല തീരുമാനങ്ങളും വിവാദമായിട്ടുണ്ട്. പലതും പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ട്. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും സുരേഷ് ഗോപി
നടീനടൻമാരുടെ സംഘടനയായ അമ്മയിൽ രണ്ടു നീതി പാടില്ല എന്ന വാദമുയർത്തിയാണ് ബിനീഷിനെ പുറത്താക്കണമെന്ന ആവശ്യമുയർന്നത്.
ബിനീഷ് നവംബർ 6ന് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം ബന്ധുക്കളുടെ പരാതിയും പോലീസ് നടപടികളും ഗൗരവമാക്കാതെ തുടര്‍ പരിശോധനക്കായി എൻഫോഴ്സ്മെന്റ് സംഘം തലസ്ഥാനത്ത് തുടരുകയാണ്.
എന്‍ഫോഴ്‌സ്‌മെന്റിനൊപ്പം കസ്‌റ്റംസ്, ഇന്‍കംടാക്‌സ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉണ്ടായേക്കാമെന്നാണ് സൂചന.
ഇവര്‍ക്കെല്ലാം പാര്‍ട്ടിയില്‍ വലിയ സ്വാധീനമുണ്ടായിരിക്കാം. എന്നാല്‍ സമൂഹത്തെ മയക്കി കിടത്താമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
2015ൽ മണി എക്സ്ചേഞ്ച് സ്ഥാപനം ആരംഭിച്ചതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.